മസൂമ അലി സാദയുടെ ജീവിതം ഇങ്ങനെയാണ്. രണ്ടാം വയസില്‍ അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം. അതും താലിബാന്‍ ഭീകരരെ പേടിച്ച്. തിരിച്ച് സ്വന്തം ജന്മഭൂമിയിലെക്കെത്തിയത് 9 വര്‍ഷങ്ങള്‍ക്ക് ശേഷം. ആ കാലഘട്ടങ്ങളില്‍ മനസ്സില്‍ ആകെയുണ്ടായിരുന്നത് സ്വാതന്ത്ര്യമെന്ന സ്വപനമായിരുന്നു.
Original reporting. Fearless journalism. Delivered to you.